മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നത്: വി മുരളീധരൻ
നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും ചീത്ത വിളിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വികലമായ
നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും ചീത്ത വിളിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വികലമായ
നമ്മുടെ രാജ്യത്തെ ഒരു ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖല
ഈ കാര്യത്തിൽ ബിജെപി നടത്തിയ വ്യാജ പ്രചാരണം കോണ്‍ഗ്രസും ഏറ്റെടുത്തു. നവ കേരള സദസ് വലിയ ജന പിന്തുണയോടുകൂടി മുന്നേറുകയാണ്.
അതേസമയം ജനാധിപത്യ കേരളത്തിന്റെ ക്ഷമചോദ്യം ചെയ്യരുതെന്ന് മന്ത്രി കെ രാജന് ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചു. മനപ്പൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍
ഗവർണർ കുട്ടികളെപ്പോലെ പെരുമാറരുതെന്നും പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണമെന്നും എം.ബി രാജേഷ്
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവർണർക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് എസ്.എഫ്.ഐക്കാര്‍ക്ക് കോടതി
അതിനുശേഷം ഗവര്‍ണര്‍ നേരിട്ട് ആവശ്യപ്പെട്ടതോടെ കൂടുതൽ ശക്തമായ ഐപിസി 124 ചുമത്തി. രാഷ്ട്രപതി, ഗവർണര്‍ എന്നിവരെ വഴിയിൽ തടഞ്ഞാലോ
അവിവേകികൾക്ക് ഇത്തരം സ്ഥാനങ്ങളിൽ അധികകാലം തുടരാൻ കഴിയില്ല,അക്കാദമിക സമൂഹത്തെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ഗവർണർ
കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര് ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍
രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍