നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്കെതിര്: സുപ്രീം കോടതി
നിർബന്ധിത മതപരിവർത്തനം "ഗുരുതരമായ വിഷയമാണ്" എന്ന് ആവർത്തിച്ച് സുപ്രീം കോടതി
നിർബന്ധിത മതപരിവർത്തനം "ഗുരുതരമായ വിഷയമാണ്" എന്ന് ആവർത്തിച്ച് സുപ്രീം കോടതി
ദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന ആവശ്യവുമായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.
സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നു ആവശ്യവുമായി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു.
കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു.
വ്യക്തിഗത കേസുകൾ എടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ എതിർപ്പുകൾ കോടതി തള്ളി.
പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.
നിർബന്ധിത മതപരിവർത്തനം നേരിടാൻ കേന്ദ്രസർക്കാർ ഗൗരവവും സത്യസന്ധവുമായ ശ്രമങ്ങൾ നടത്തണമെന്ന് ജസ്റ്റിസ് ഷാ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ്
കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമല്ലെന്നും കോടതി പറഞ്ഞു.