പ്രകോപനപരമായ പ്രസംഗം നടത്തി; ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസ്
ഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ
ഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ
ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.
സെപ്തംബർ 7 ന് അഹമ്മദ്‌നഗർ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഡിവിഷണൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയതായി കെസർകർ പറഞ്ഞു.
ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
യാത്രയിൽ പങ്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ ഉത്തർപ്രദേശിലേക്ക് ക്ഷണിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് നേരത്തെ പറഞ്ഞിരുന്നു.
സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു.
ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക
കൊലപാതകത്തിന് വേണ്ടി നടത്തുന്ന പ്രകോപനപരമായ ആഹ്വാനങ്ങൾ തികഞ്ഞ ധാർഷ്ട്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എംപിയാണ്.
അതേസമയം, ‘കുവൈത്ത് ഇന്ത്യന്‍ ഫോറം’ എന്ന പേരില്‍ പിഎഫ്‌ഐ കുവൈത്തില്‍ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.