വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവാവ് പിന്മാറി; യുവതിയുടെ ജാതകം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം
യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്കാൻ ലഖ്നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി
യുവതിയുടെ ജാതകം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നല്കാൻ ലഖ്നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി
2020 ജനുവരി 19 ആയിരുന്നു കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത്
തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്.
വാക്സിന് എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അമിതമായ ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതുപോലെയുള്ള ആചാരങ്ങളെയെല്ലാം താൻ പണ്ട് മുതൽ എതിർക്കാറുണ്ടെന്നും എന്നാൽ നാട്ടുനടപ്പാണെന്നാണ് തിരിച്ച് മറുപടി കിട്ടുകയെന്നും അനുമോൾ പറഞ്ഞു.
30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടി ബാച്ചിലര്‍ പദയാത്ര നടത്താന്‍
ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയുമുള്പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളംപേർ മാത്രമാണ് പങ്കെടുത്തത്.
ബലാത്സംഗക്കേസിൽ പത്ത് വർഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ വെറുതെ വിട്ടാണ് ഇന്ന് കോടതിയുടെ നിരീക്ഷണം.
ഇപ്പോൾ കീർത്തി തന്റെ പ്രൊഫഷണൽ കമ്മിറ്റ്മെന്റുകളുടെ തിരക്കിലായതിനാൽ വിവാഹത്തെ തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്.