<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ഇവാർത്ത | Evartha</title>
	<atom:link href="https://www.evartha.in/feed" rel="self" type="application/rss+xml" />
	<link>https://www.evartha.in/</link>
	<description></description>
	<lastBuildDate>Fri, 07 Aug 2026 16:01:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.3</generator>

<image>
	<url>https://www.evartha.in/wp-content/uploads/2022/08/fav-130x130.png</url>
	<title>ഇവാർത്ത | Evartha</title>
	<link>https://www.evartha.in/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ എല്ലാവർക്കും; വരുമാന പരിധി ഒഴിവാക്കി സർക്കാർ ഉത്തരവ്</title>
		<link>https://www.evartha.in/pay-wards-in-government-hospitals-open-to-everyone-government-orders/2026/08/07/57931.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 16:01:32 +0000</pubDate>
				<category><![CDATA[Breaking News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Hospital]]></category>
		<category><![CDATA[K muraleedharan]]></category>
		<category><![CDATA[Payward]]></category>
		<guid isPermaLink="false">https://www.evartha.in/?p=57931</guid>

					<description><![CDATA[<p>സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം ലഭിക്കുന്നതിനുള്ള വരുമാനപരിധി പൂർണമായി ഒഴിവാക്കി കേരള സർക്കാർ ഉത്തരവിറക്കി. ഇതോടെ വാർഷിക വരുമാനമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ എല്ലാ വിഭാഗം ആളുകൾക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡുകളിൽ പ്രവേശനം നേടാൻ സാധിക്കും. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പേ വാർഡ് സംവിധാനങ്ങളിലാണ് പുതിയ ഉത്തരവ് ബാധകമാകുന്നത്. ഇതുവരെ നിശ്ചിത വരുമാനപരിധിക്ക് താഴെയുള്ളവർക്ക് മാത്രമാണ് ഇത്തരം വാർഡുകളിൽ [&#8230;]</p>
<p>The post <a href="https://www.evartha.in/pay-wards-in-government-hospitals-open-to-everyone-government-orders/2026/08/07/57931.html">സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ എല്ലാവർക്കും; വരുമാന പരിധി ഒഴിവാക്കി സർക്കാർ ഉത്തരവ്</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img fetchpriority="high" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/k-muraleedharan.jpg" alt="" class="wp-image-57778" srcset="https://www.evartha.in/wp-content/uploads/2026/08/k-muraleedharan.jpg 820w, https://www.evartha.in/wp-content/uploads/2026/08/k-muraleedharan-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/k-muraleedharan-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/k-muraleedharan-90x50.jpg 90w" sizes="(max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം ലഭിക്കുന്നതിനുള്ള വരുമാനപരിധി പൂർണമായി ഒഴിവാക്കി കേരള സർക്കാർ ഉത്തരവിറക്കി. ഇതോടെ വാർഷിക വരുമാനമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ എല്ലാ വിഭാഗം ആളുകൾക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡുകളിൽ പ്രവേശനം നേടാൻ സാധിക്കും.</p>



<p class="wp-block-paragraph">കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പേ വാർഡ് സംവിധാനങ്ങളിലാണ് പുതിയ ഉത്തരവ് ബാധകമാകുന്നത്. ഇതുവരെ നിശ്ചിത വരുമാനപരിധിക്ക് താഴെയുള്ളവർക്ക് മാത്രമാണ് ഇത്തരം വാർഡുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്.</p>



<p class="wp-block-paragraph">പുതിയ തീരുമാനത്തോടെ വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി കൂടുതൽ പേർക്ക് പേ വാർഡ് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.</p>



<p class="wp-block-paragraph">ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്ന ഈ ഉത്തരവ്, സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യപ്രദമായ ചികിത്സ തേടുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മികച്ച ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.</p>
<p>The post <a href="https://www.evartha.in/pay-wards-in-government-hospitals-open-to-everyone-government-orders/2026/08/07/57931.html">സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ എല്ലാവർക്കും; വരുമാന പരിധി ഒഴിവാക്കി സർക്കാർ ഉത്തരവ്</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാം; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശം</title>
		<link>https://www.evartha.in/arjun-ayanki-can-be-shot-in-case-of-emergency-thrissur-city-police-commissioner/2026/08/07/57928.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 15:48:22 +0000</pubDate>
				<category><![CDATA[Breaking News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Arjun ayanki]]></category>
		<category><![CDATA[Shoot]]></category>
		<guid isPermaLink="false">https://www.evartha.in/?p=57928</guid>

					<description><![CDATA[<p>നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ പൊലീസിന് സുപ്രധാന നിര്‍ദേശം. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വയര്‍ലെസ്സിലൂടെയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്‍ദേശം. അര്‍ജുന്‍ തൃശൂരിലുണ്ടെന്ന് ട്രേസ് ചെയ്ത് നഗരത്തിലും പരിസരത്തുമാകെ പൊലീസ് പരിശോധന നടത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ സമയത്തും പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ [&#8230;]</p>
<p>The post <a href="https://www.evartha.in/arjun-ayanki-can-be-shot-in-case-of-emergency-thrissur-city-police-commissioner/2026/08/07/57928.html">അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാം; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/arjun.jpg" alt="" class="wp-image-57929" srcset="https://www.evartha.in/wp-content/uploads/2026/08/arjun.jpg 820w, https://www.evartha.in/wp-content/uploads/2026/08/arjun-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/arjun-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/arjun-90x50.jpg 90w" sizes="(max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ അര്&#x200d;ജുന്&#x200d; ആയങ്കിയ്ക്കായി തിരച്ചില്&#x200d; തുടരുന്നതിനിടെ പൊലീസിന് സുപ്രധാന നിര്&#x200d;ദേശം. അടിയന്തര സാഹചര്യമുണ്ടായാല്&#x200d; അര്&#x200d;ജുന്&#x200d; ആയങ്കിയെ വെടിവയ്ക്കാനാണ് നിര്&#x200d;ദേശം. തൃശ്ശൂര്&#x200d; സിറ്റി പോലീസ് കമ്മീഷണര്&#x200d; വയര്&#x200d;ലെസ്സിലൂടെയാണ് പൊലീസുകാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. അപകടകരമല്ലാത്ത രീതിയില്&#x200d; വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്&#x200d; രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്&#x200d;ദേശം.</p>



<p class="wp-block-paragraph">അര്&#x200d;ജുന്&#x200d; തൃശൂരിലുണ്ടെന്ന് ട്രേസ് ചെയ്ത് നഗരത്തിലും പരിസരത്തുമാകെ പൊലീസ് പരിശോധന നടത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് അര്&#x200d;ജുന്&#x200d; വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ സമയത്തും പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്&#x200d;ജുന്&#x200d; ആയങ്കി സോഷ്യല്&#x200d; മീഡിയയിലും സജീവമായിരുന്നു. അര്&#x200d;ജുന്റെ വെല്ലുവിളികള്&#x200d;ക്ക് മറുപടിയായി അറസ്റ്റ് ഉടന്&#x200d; നടക്കുമെന്ന് സൂചിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടി പ്രതികരണം നടത്തിയതുള്&#x200d;പ്പെടെ സമ്മര്&#x200d;ദം ഇരട്ടിയാക്കുന്നുണ്ട്.</p>



<p class="wp-block-paragraph">പാലക്കാട്ടുനിന്നും ഒരു ഡെസ്റ്റര്&#x200d; വാഹനത്തില്&#x200d; അര്&#x200d;ജുന്&#x200d; ആയങ്കി തൃശൂരേക്ക് എത്തിയെന്നായിരുന്നു ലഭിച്ച സൂചന. ഈ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ഇയാള്&#x200d; വാഹനം മാറി. അര്&#x200d;ജുന്റെ കൂട്ടാളികള്&#x200d; ഉള്&#x200d;പ്പെടെ പിടിയിലായിട്ടുണ്ട്.</p>
<p>The post <a href="https://www.evartha.in/arjun-ayanki-can-be-shot-in-case-of-emergency-thrissur-city-police-commissioner/2026/08/07/57928.html">അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാം; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബിജെപി നേതാവ് അമരീന്ദർ സിങ്’; വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ രാഹുൽ ഗാന്ധി</title>
		<link>https://www.evartha.in/my-favourite-bjp-leader-is-amarinder-singh-rahul-gandhi/2026/08/07/57925.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 15:20:20 +0000</pubDate>
				<category><![CDATA[Latest News]]></category>
		<category><![CDATA[National]]></category>
		<category><![CDATA[Amarindar singh]]></category>
		<category><![CDATA[Bjp leader]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.evartha.in/?p=57925</guid>

					<description><![CDATA[<p>കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഇഷ്ടപ്പെട്ട ബിജെപി നേതാവായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെ വിശേഷിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ വിദ്യാർത്ഥികളുമായും ജെൻ-സി തലമുറയുമായും നടത്തിയ ‘ആസ്ക് മീ എനിതിംഗ്’ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. “എതിരാളികളായ ബിജെപിയിൽ നിന്ന് താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണ്?” എന്ന ചോദ്യത്തിന് “തീർച്ചയായും ക്യാപ്റ്റൻ അമരീന്ദർ സിങ്” എന്നായിരുന്നു രാഹുലിന്റെ മറുപടി. അദ്ദേഹവുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം വളരെ സൗഹൃദപരനായ വ്യക്തിയാണെന്നും സൈനിക ചരിത്രത്തിൽ മികച്ച [&#8230;]</p>
<p>The post <a href="https://www.evartha.in/my-favourite-bjp-leader-is-amarinder-singh-rahul-gandhi/2026/08/07/57925.html">‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബിജെപി നേതാവ് അമരീന്ദർ സിങ്’; വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ രാഹുൽ ഗാന്ധി</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/rahul-1.jpg" alt="" class="wp-image-57926" srcset="https://www.evartha.in/wp-content/uploads/2026/08/rahul-1.jpg 820w, https://www.evartha.in/wp-content/uploads/2026/08/rahul-1-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/rahul-1-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/rahul-1-90x50.jpg 90w" sizes="(max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഇഷ്ടപ്പെട്ട ബിജെപി നേതാവായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെ വിശേഷിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ വിദ്യാർത്ഥികളുമായും ജെൻ-സി തലമുറയുമായും നടത്തിയ ‘ആസ്ക് മീ എനിതിംഗ്’ സംവാദത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.</p>



<p class="wp-block-paragraph">“എതിരാളികളായ ബിജെപിയിൽ നിന്ന് താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണ്?” എന്ന ചോദ്യത്തിന് “തീർച്ചയായും ക്യാപ്റ്റൻ അമരീന്ദർ സിങ്” എന്നായിരുന്നു രാഹുലിന്റെ മറുപടി. അദ്ദേഹവുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം വളരെ സൗഹൃദപരനായ വ്യക്തിയാണെന്നും സൈനിക ചരിത്രത്തിൽ മികച്ച അറിവുള്ള ആളാണെന്നും രാഹുൽ പറഞ്ഞു. “ഹലോ, അമരീന്ദർ അങ്കിൾ” എന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി അവസാനിപ്പിച്ചത്.</p>



<p class="wp-block-paragraph">കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന അമരീന്ദർ സിങ് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിക്കുകയും 2022-ൽ ആ പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തിരുന്നു.</p>



<p class="wp-block-paragraph">രാഷ്ട്രീയ ചോദ്യങ്ങൾക്കൊപ്പം വ്യക്തിപരമായ നിരവധി ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി മറുപടി നൽകി. നായകളെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ഒരു നായയുടെയും “ഉടമ” അല്ലെന്നും, മറിച്ച് അവരോടൊപ്പം ഭൂമി പങ്കിടുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. “നായകൾ നമ്മുടെ സ്വന്തമല്ല. അവരും നമ്മോടൊപ്പം ഈ ഭൂമിയിൽ ജീവിക്കുന്നവരാണ്. അവർ നമ്മുടെ സ്നേഹവും ബഹുമാനവും അർഹിക്കുന്നു,” എന്ന് മാതാവ് സോണിയ ഗാന്ധിയുടെ വളർത്തുനായ ‘നൂറ’യോടൊപ്പമുള്ള വീഡിയോയിൽ രാഹുൽ പറഞ്ഞു.</p>



<p class="wp-block-paragraph">“താങ്കൾ ബാറ്റ്മാനാണോ?” എന്ന രസകരമായ ചോദ്യത്തിന്, “ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലെന്ന് മാത്രം പറയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശയോടെയുള്ള മറുപടി.</p>



<p class="wp-block-paragraph">തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച തത്ത്വചിന്തകരെക്കുറിച്ചുള്ള ചോദ്യത്തിന്, ഭഗവാൻ ബുദ്ധൻ, ഗുരു നാനാക് ദേവ്, ബസവണ്ണ, ശങ്കർദേവ്, ബിർസ മുണ്ട, പെരിയാർ, മഹാത്മാ ഫൂലെ, ശ്രീനാരായണ ഗുരു, ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാ ഗാന്ധി എന്നിവരെയും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെയും രാഹുൽ ഗാന്ധി പരാമർശിച്ചു. അദ്ദേഹത്തിന്റെ മറുപടികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.</p>



<p class="wp-block-paragraph"></p>
<p>The post <a href="https://www.evartha.in/my-favourite-bjp-leader-is-amarinder-singh-rahul-gandhi/2026/08/07/57925.html">‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബിജെപി നേതാവ് അമരീന്ദർ സിങ്’; വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ രാഹുൽ ഗാന്ധി</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഷിജിനായുള്ള തിരച്ചിൽ നാളെ മുതൽ ശക്തമാക്കും; രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തും</title>
		<link>https://www.evartha.in/search-for-shiji-to-be-intensified-from-tomorrow-fishermen-to-be-included/2026/08/07/57922.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 15:13:04 +0000</pubDate>
				<category><![CDATA[Breaking News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Cp john]]></category>
		<category><![CDATA[Search]]></category>
		<category><![CDATA[Shijin]]></category>
		<guid isPermaLink="false">https://www.evartha.in/?p=57922</guid>

					<description><![CDATA[<p>മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെ മുതൽ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഷിജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് മികച്ച അറിവുള്ള മത്സ്യത്തൊഴിലാളികളെയും തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മുതലപ്പൊഴി കടലിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്ന 10 പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് കളക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമാക്കും. ഷിജിനെ [&#8230;]</p>
<p>The post <a href="https://www.evartha.in/search-for-shiji-to-be-intensified-from-tomorrow-fishermen-to-be-included/2026/08/07/57922.html">ഷിജിനായുള്ള തിരച്ചിൽ നാളെ മുതൽ ശക്തമാക്കും; രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തും</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/cp.jpg" alt="" class="wp-image-57923" srcset="https://www.evartha.in/wp-content/uploads/2026/08/cp.jpg 820w, https://www.evartha.in/wp-content/uploads/2026/08/cp-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/cp-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/cp-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെ മുതൽ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഷിജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.</p>



<p class="wp-block-paragraph">രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് മികച്ച അറിവുള്ള മത്സ്യത്തൊഴിലാളികളെയും തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മുതലപ്പൊഴി കടലിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്ന 10 പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് കളക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമാക്കും.</p>



<p class="wp-block-paragraph">ഷിജിനെ കാണാതായി ഏഴ് ദിവസം പിന്നിടുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടൽ. നിലവിലെ തിരച്ചിൽ കാര്യക്ഷമമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് മന്ത്രി നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും കുടുംബത്തിന് ആശ്വാസം നൽകുകയും ചെയ്തത്.</p>



<p class="wp-block-paragraph">ഷിജിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്ന കാര്യം അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.</p>



<p class="wp-block-paragraph">ജൂലൈ 31-നാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഷിജിനൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം അപകടത്തിന് മൂന്നാം ദിവസം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കണ്ണാന്തുറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>The post <a href="https://www.evartha.in/search-for-shiji-to-be-intensified-from-tomorrow-fishermen-to-be-included/2026/08/07/57922.html">ഷിജിനായുള്ള തിരച്ചിൽ നാളെ മുതൽ ശക്തമാക്കും; രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തും</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ</title>
		<link>https://www.evartha.in/protest-in-front-of-rahul-gandhis-residence-rahul-holds-ask-me-anything-session-on-instagram/2026/08/07/57920.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 07:26:23 +0000</pubDate>
				<category><![CDATA[Latest News]]></category>
		<category><![CDATA[National]]></category>
		<category><![CDATA[House]]></category>
		<category><![CDATA[Protest]]></category>
		<category><![CDATA[Tahul gabdhi]]></category>
		<guid isPermaLink="false">https://www.evartha.in/?p=57920</guid>

					<description><![CDATA[<p>ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി. ഇതിനിടെ, യുവജനങ്ങളുമായും ജെൻ-സി വിഭാഗവുമായും കൂടുതൽ സംവദിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ (Ask Me Anything) സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തനിക്കോട് [&#8230;]</p>
<p>The post <a href="https://www.evartha.in/protest-in-front-of-rahul-gandhis-residence-rahul-holds-ask-me-anything-session-on-instagram/2026/08/07/57920.html">രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/03/rahul-kottayam.jpg" alt="" class="wp-image-54891" srcset="https://www.evartha.in/wp-content/uploads/2026/03/rahul-kottayam.jpg 820w, https://www.evartha.in/wp-content/uploads/2026/03/rahul-kottayam-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/03/rahul-kottayam-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/03/rahul-kottayam-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി.</p>



<p class="wp-block-paragraph">ഇതിനിടെ, യുവജനങ്ങളുമായും ജെൻ-സി വിഭാഗവുമായും കൂടുതൽ സംവദിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ (Ask Me Anything) സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തനിക്കോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ഒരുക്കുന്നതാണ് ഈ സംരംഭം.</p>



<p class="wp-block-paragraph">“വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ. കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.</p>



<p class="wp-block-paragraph">ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ സമർപ്പിക്കാനാവുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യുവജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.</p>
<p>The post <a href="https://www.evartha.in/protest-in-front-of-rahul-gandhis-residence-rahul-holds-ask-me-anything-session-on-instagram/2026/08/07/57920.html">രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; ഉടൻ പിടികൂടാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം</title>
		<link>https://www.evartha.in/extensive-search-underway-for-arjun-ayanki-home-department/2026/08/07/57917.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 06:49:44 +0000</pubDate>
				<category><![CDATA[Breaking News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Arjun ayanki]]></category>
		<category><![CDATA[Chennithala]]></category>
		<guid isPermaLink="false">https://www.evartha.in/?p=57917</guid>

					<description><![CDATA[<p>ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പൊലീസ് വ്യാപക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ പ്രകാരം, എറണാകുളം ടവർ ലൊക്കേഷൻ പരിധിയിലാണ് അർജുൻ ആയങ്കിയുടെ മൊബൈൽ ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചത്. ഇതേ തുടർന്നാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന വ്യാപിപ്പിക്കുകയും പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നത്. അതേസമയം, അർജുൻ [&#8230;]</p>
<p>The post <a href="https://www.evartha.in/extensive-search-underway-for-arjun-ayanki-home-department/2026/08/07/57917.html">അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; ഉടൻ പിടികൂടാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/chennithala.jpg" alt="" class="wp-image-57918" srcset="https://www.evartha.in/wp-content/uploads/2026/08/chennithala.jpg 820w, https://www.evartha.in/wp-content/uploads/2026/08/chennithala-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/chennithala-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/chennithala-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പൊലീസ് വ്യാപക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.</p>



<p class="wp-block-paragraph">അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ പ്രകാരം, എറണാകുളം ടവർ ലൊക്കേഷൻ പരിധിയിലാണ് അർജുൻ ആയങ്കിയുടെ മൊബൈൽ ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചത്. ഇതേ തുടർന്നാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന വ്യാപിപ്പിക്കുകയും പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നത്.</p>



<p class="wp-block-paragraph">അതേസമയം, അർജുൻ ആയങ്കിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിലവിൽ മറ്റാരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കുകയോ ഒളിവ് തുടരാൻ സഹായിക്കുകയോ ചെയ്യുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.</p>



<p class="wp-block-paragraph">ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വെല്ലുവിളിയുമായി ബന്ധപ്പെട്ടും അർജുൻ ആയങ്കിക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതിനാവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.</p>



<p class="wp-block-paragraph">ഇതിനിടെ, മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അർജുൻ ആയങ്കിയെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം വിവിധ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.</p>
<p>The post <a href="https://www.evartha.in/extensive-search-underway-for-arjun-ayanki-home-department/2026/08/07/57917.html">അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; ഉടൻ പിടികൂടാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ദുരിതാശ്വാസത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ</title>
		<link>https://www.evartha.in/off-road-vehicle-that-arrived-for-relief-work-fined-mvd-officer-suspended/2026/08/07/57914.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 06:46:08 +0000</pubDate>
				<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Top Stories]]></category>
		<category><![CDATA[Aranmula]]></category>
		<category><![CDATA[Fine]]></category>
		<category><![CDATA[Janeesh]]></category>
		<category><![CDATA[Mvd]]></category>
		<category><![CDATA[Offroad]]></category>
		<guid isPermaLink="false">https://www.evartha.in/?p=57914</guid>

					<description><![CDATA[<p>ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പിഴ ചുമത്തിയ എംവിഡി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. അതേസമയം, വാഹനത്തിന് ചുമത്തിയ പിഴ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കണമെന്ന് എംഎൽഎ നിർദേശം നൽകിയിരുന്നു. മെഴുവേലി [&#8230;]</p>
<p>The post <a href="https://www.evartha.in/off-road-vehicle-that-arrived-for-relief-work-fined-mvd-officer-suspended/2026/08/07/57914.html">ദുരിതാശ്വാസത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/aranmula.jpg" alt="" class="wp-image-57915" srcset="https://www.evartha.in/wp-content/uploads/2026/08/aranmula.jpg 820w, https://www.evartha.in/wp-content/uploads/2026/08/aranmula-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/aranmula-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/aranmula-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പിഴ ചുമത്തിയ എംവിഡി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.</p>



<p class="wp-block-paragraph">സംഭവം വിവാദമായതിനെ തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. അതേസമയം, വാഹനത്തിന് ചുമത്തിയ പിഴ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കണമെന്ന് എംഎൽഎ നിർദേശം നൽകിയിരുന്നു.</p>



<p class="wp-block-paragraph">മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓഫ് റോഡ് വാഹനമാണ് പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ആറന്മുളയിൽ എത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഉപയോഗിച്ചിരുന്ന വാഹനത്തിന് പിഴ ചുമത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.</p>



<p class="wp-block-paragraph">തങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയതാണെന്നും വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങുന്നതിനായി അടൂരിലെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നും വാഹന ഉടമ പ്രതികരിച്ചു.</p>



<p class="wp-block-paragraph">അതേസമയം, വാഹനത്തിൽ നിയമവിരുദ്ധമായി ഉയർന്ന ശേഷിയുള്ള ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി എംവിഡി വിശദീകരിച്ചു. ഇത്തരം ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ എതിർദിശയിൽ വരുന്ന വാഹനയാത്രികരുടെ കാഴ്ചയെ ബാധിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.</p>



<p class="wp-block-paragraph">ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയല്ല പരിശോധന നടത്തിയതെന്നും, വാഹന പരിശോധനയും നിയമനടപടിയും സാധാരണ പരിശോധനയുടെ ഭാഗമായാണ് നടത്തിയതെന്നും എംവിഡി അധികൃതർ വ്യക്തമാക്കി.</p>



<p class="wp-block-paragraph">സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.</p>
<p>The post <a href="https://www.evartha.in/off-road-vehicle-that-arrived-for-relief-work-fined-mvd-officer-suspended/2026/08/07/57914.html">ദുരിതാശ്വാസത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; 11 പേർക്ക് പരുക്ക്</title>
		<link>https://www.evartha.in/houthi-attack-in-najran-saudi-arabia-11-injured/2026/08/07/57911.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Fri, 07 Aug 2026 06:41:29 +0000</pubDate>
				<category><![CDATA[Latest News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hooti attack]]></category>
		<category><![CDATA[Najran]]></category>
		<category><![CDATA[Saudi]]></category>
		<guid isPermaLink="false">https://www.evartha.in/?p=57911</guid>

					<description><![CDATA[<p>സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യക്കെതിരെ ഹൂതികളും ഇറാഖിലെ ചില മിലിഷ്യാ ഗ്രൂപ്പുകളും ഇറാന്റെ പിന്തുണയോടെ നീക്കങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മറീബ്, [&#8230;]</p>
<p>The post <a href="https://www.evartha.in/houthi-attack-in-najran-saudi-arabia-11-injured/2026/08/07/57911.html">സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; 11 പേർക്ക് പരുക്ക്</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/hooti.jpg" alt="" class="wp-image-57912" srcset="https://www.evartha.in/wp-content/uploads/2026/08/hooti.jpg 820w, https://www.evartha.in/wp-content/uploads/2026/08/hooti-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/hooti-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/hooti-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഏഴ് സൗദി പൗരന്മാർക്കും നാല് വിദേശികൾക്കുമാണ് പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.</p>



<p class="wp-block-paragraph">സൗദി അറേബ്യക്കെതിരെ ഹൂതികളും ഇറാഖിലെ ചില മിലിഷ്യാ ഗ്രൂപ്പുകളും ഇറാന്റെ പിന്തുണയോടെ നീക്കങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.</p>



<p class="wp-block-paragraph">അതേസമയം, യെമനിലെ ഔദ്യോഗിക സർക്കാരിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മറീബ്, ഹദ്രാമൗദ്, റുവൈക്, അൽ-അബർ, അൽ-താനിയ എന്നീ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടന്നത്.</p>



<p class="wp-block-paragraph">ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>



<p class="wp-block-paragraph">സംഭവത്തെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.</p>



<p class="wp-block-paragraph">സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യെമനിലും സൗദി അറേബ്യയിലും സുരക്ഷാ സേനകൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.</p>
<p>The post <a href="https://www.evartha.in/houthi-attack-in-najran-saudi-arabia-11-injured/2026/08/07/57911.html">സൗദിയിലെ നജ്‌റാനിൽ ഹൂതി ആക്രമണം; 11 പേർക്ക് പരുക്ക്</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’; ഇംഗ്ലണ്ടിനെതിരായ സെമി വിജയത്തിന്റെ ഓർമയിൽ അർജന്റീനയുടെ തീരുമാനം</title>
		<link>https://www.evartha.in/july-15-is-national-football-team-day-argentinas-decision-to-commemorate-semi-final-victory-over-england/2026/08/06/57908.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 06 Aug 2026 15:49:50 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Argentina]]></category>
		<category><![CDATA[england]]></category>
		<category><![CDATA[Fifa world cup]]></category>
		<category><![CDATA[National foodball day]]></category>
		<guid isPermaLink="false">https://www.evartha.in/?p=57908</guid>

					<description><![CDATA[<p>2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നാടകീയ വിജയത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’ ആയി ആചരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. സെമിഫൈനലിൽ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീന, എൻസോ ഫെർണാണ്ടസിന്റെയും ലൗട്ടാരോ മാർട്ടിനസിന്റെയും ഗോളുകളിൽ 2-1ന് വിജയം നേടി തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരശേഷം ഫോക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ അർജന്റീന താരങ്ങൾ ഉയർത്തിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘ലാസ് [&#8230;]</p>
<p>The post <a href="https://www.evartha.in/july-15-is-national-football-team-day-argentinas-decision-to-commemorate-semi-final-victory-over-england/2026/08/06/57908.html">ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’; ഇംഗ്ലണ്ടിനെതിരായ സെമി വിജയത്തിന്റെ ഓർമയിൽ അർജന്റീനയുടെ തീരുമാനം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/argentina-1.jpg" alt="" class="wp-image-57909" srcset="https://www.evartha.in/wp-content/uploads/2026/08/argentina-1.jpg 820w, https://www.evartha.in/wp-content/uploads/2026/08/argentina-1-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/argentina-1-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/argentina-1-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നാടകീയ വിജയത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’ ആയി ആചരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു.</p>



<p class="wp-block-paragraph">സെമിഫൈനലിൽ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീന, എൻസോ ഫെർണാണ്ടസിന്റെയും ലൗട്ടാരോ മാർട്ടിനസിന്റെയും ഗോളുകളിൽ 2-1ന് വിജയം നേടി തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു.</p>



<p class="wp-block-paragraph">മത്സരശേഷം ഫോക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ അർജന്റീന താരങ്ങൾ ഉയർത്തിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന സന്ദേശമുള്ള ബാനറാണ് താരങ്ങൾ പ്രദർശിപ്പിച്ചത്.</p>



<p class="wp-block-paragraph">സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പരാമർശങ്ങളും ആഘോഷങ്ങളിലെ ചില നടപടികളും പരിശോധിച്ച് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, താരങ്ങളുടെ നടപടിയെ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി പിന്തുണച്ചു. അർജന്റീന ജനതയുടെ പൊതുവികാരമാണ് താരങ്ങൾ പ്രകടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>The post <a href="https://www.evartha.in/july-15-is-national-football-team-day-argentinas-decision-to-commemorate-semi-final-victory-over-england/2026/08/06/57908.html">ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’; ഇംഗ്ലണ്ടിനെതിരായ സെമി വിജയത്തിന്റെ ഓർമയിൽ അർജന്റീനയുടെ തീരുമാനം</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ വൻമാറ്റം; വീടുകളിലെ വിതരണം അവസാനിപ്പിച്ച് സർക്കാർ</title>
		<link>https://www.evartha.in/major-change-in-social-welfare-pension-distribution/2026/08/06/57905.html</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 06 Aug 2026 15:28:59 +0000</pubDate>
				<category><![CDATA[Breaking News]]></category>
		<category><![CDATA[Kerala]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Pension]]></category>
		<category><![CDATA[Satheeshan]]></category>
		<guid isPermaLink="false">https://www.evartha.in/?p=57905</guid>

					<description><![CDATA[<p>സംസ്ഥാനത്തെ സാമൂഹ്യ ക്ഷേേമ പെൻഷൻ വിതരണ സംവിധാനത്തിൽ നിർണായക മാറ്റം വരുത്തി സർക്കാർ. സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് പെൻഷൻ വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച്, ഇനി മുതൽ വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും പെൻഷൻ വിതരണം. പെൻഷൻ വിതരണം സംബന്ധിച്ച പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണത്തിന് കൂടുതൽ ചെലവ് വരുന്നതും വിതരണ നടപടികളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നതുമാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പല സഹകരണ [&#8230;]</p>
<p>The post <a href="https://www.evartha.in/major-change-in-social-welfare-pension-distribution/2026/08/06/57905.html">സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ വൻമാറ്റം; വീടുകളിലെ വിതരണം അവസാനിപ്പിച്ച് സർക്കാർ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="820" height="450" src="https://www.evartha.in/wp-content/uploads/2026/08/pension.jpg" alt="" class="wp-image-57906" srcset="https://www.evartha.in/wp-content/uploads/2026/08/pension.jpg 820w, https://www.evartha.in/wp-content/uploads/2026/08/pension-300x165.jpg 300w, https://www.evartha.in/wp-content/uploads/2026/08/pension-768x421.jpg 768w, https://www.evartha.in/wp-content/uploads/2026/08/pension-90x50.jpg 90w" sizes="auto, (max-width: 820px) 100vw, 820px" /></figure>



<p class="wp-block-paragraph">സംസ്ഥാനത്തെ സാമൂഹ്യ ക്ഷേേമ പെൻഷൻ വിതരണ സംവിധാനത്തിൽ നിർണായക മാറ്റം വരുത്തി സർക്കാർ. സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് പെൻഷൻ വിതരണം ചെയ്യുന്ന രീതി അവസാനിപ്പിച്ച്, ഇനി മുതൽ വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴിയാകും പെൻഷൻ വിതരണം.</p>



<p class="wp-block-paragraph">പെൻഷൻ വിതരണം സംബന്ധിച്ച പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണത്തിന് കൂടുതൽ ചെലവ് വരുന്നതും വിതരണ നടപടികളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നതുമാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.</p>



<p class="wp-block-paragraph">പല സഹകരണ സംഘങ്ങളും തിരിച്ചടവ് സംബന്ധമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ റിപ്പോർട്ടും ശുപാർശകളും പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി.</p>



<p class="wp-block-paragraph">അതേസമയം, കിടപ്പുരോഗികളെയും പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളെയും പുതിയ ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് മാത്രമായിരിക്കും നേരിട്ട് വീട്ടിലെത്തി പെൻഷൻ വിതരണം തുടരുക.</p>



<p class="wp-block-paragraph">ലക്ഷക്കണക്കിന് പെൻഷൻ ഗുണഭോക്താക്കളെ ബാധിക്കുന്ന തീരുമാനമായതിനാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വിതരണം കൂടുതൽ കാര്യക്ഷമമാകുമോയെന്ന ചർച്ചകളും സജീവമായിട്ടുണ്ട്.</p>
<p>The post <a href="https://www.evartha.in/major-change-in-social-welfare-pension-distribution/2026/08/06/57905.html">സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ വൻമാറ്റം; വീടുകളിലെ വിതരണം അവസാനിപ്പിച്ച് സർക്കാർ</a> appeared first on <a href="https://www.evartha.in">ഇവാർത്ത | Evartha</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: www.evartha.in @ 2026-08-08 18:53:55 by W3 Total Cache
-->