ബോംബെറിയും; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി
ഡയൽ-112 എന്ന പോലീസ് ഹെൽപ്പ് ലൈനിലെ വാട്ട്സ്ആപ്പ് നമ്പറിൽ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നു.
ഡയൽ-112 എന്ന പോലീസ് ഹെൽപ്പ് ലൈനിലെ വാട്ട്സ്ആപ്പ് നമ്പറിൽ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നു.
മോദി സർക്കാരിനെ പ്രശംസിച്ച യു പി മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ശക്തമായ വിമർശനവും ഉയർത്തി.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി കൂട്ടിച്ചേർത്തു.
പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ശ്രീരാമകൃഷ്ണ ഭഗവാൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഈ സംഗീതോപകരണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ട്.
1994 ൽ യുപിയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ ഈ പ്രതികരണം
യുപിയിൽ മത്സരിച്ചു വിജയിക്കുകയെന്നതല്ല ആദിത്യനാഥിനെ സഭ കാണിക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍
ശ്രീരാമനെ എതിര്‍ത്തവര്‍ നിര്‍ഭാഗ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ്.
യോഗത്തില്‍ ഏകദേശം 1200 ഏക്കറോളം വരുന്ന അയോധ്യ നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നേരത്തെ മാധ്യമങ്ങളെ കണ്ട യോഗി ബെഡുകളുടെ കാര്യത്തിലോ ഓകിസിജന്റെ ലഭ്യതയോ കുറവില്ലെന്ന് വാദിച്ചിരുന്നു.
ഉത്തര്‍ പ്രദേശില്‍ യുഎപി എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.