സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതിയുമായി ഒബിസി മോർച്ച
വിനായകൻറെ പ്രതികരണത്തിൽ സമൂഹത്തിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
വിനായകൻറെ പ്രതികരണത്തിൽ സമൂഹത്തിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
വിനായകന് മാധ്യമങ്ങൾക്ക് മുന്നിൽ ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നും നവ്യ പറയുന്നു
വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ
എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ആരെയും പേരെടുത്തു പരാമര്‍ശിക്കാതെയുള്ള വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമന്റുകളാണ് പോസ്റ്റിന് താഴെ കൂടുതൽ ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ക്ഷുഭിത യൗവന കാലമായ1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ്
കൊച്ചിയിലെ വെള്ളക്കെട്ടില്‍ നഗരസഭയ്ക്ക് രൂക്ഷവിമര്‍ശനവുമായി നടന് വിനായകന്. ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും കൊച്ചി കോര്പ്പറേഷന് പിരിച്ചു വിടേണ്ട
ഒക്ടോബര്‍ 16ന് ആന്ധ്രയിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിൽ പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.
ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിൽ എഴുതിയിരുന്നു
അതേപോലെ ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന് പറഞ്ഞിരുന്നു.