
വട്ടിയൂര്‍ക്കാവിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച് പീതാംബരക്കുറുപ്പ്
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. താന്‍ രാജാവ്
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. താന്‍ രാജാവ്
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ താരമായ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതാപത്തെ വലിച്ച് താഴെയിട്ട തെരെഞ്ഞെടുപ്പ് ഫലമാണ് ഇന്ന്
വട്ടിയൂര്‍ക്കാവു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് വിജയം. 14251 വോട്ടിനാണ് വികെ പ്രശാന്ത് വിജയിച്ചത്.
വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ചരിത്രം കുറിച്ച് 'മേയര്‍ ബ്രോ'. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ ലീഡ് 11567 ആയി ഉയര്‍ന്നു.
ഉപതെരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അഞ്ചുമണ്ഡലങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം.
മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ കുമാര്‍ പറയുന്നു.