റേഷൻ ലഭിക്കണമെങ്കിൽ ദേശീയ പതാക വാങ്ങണം; അവസ്ഥ ലജ്‌ജാകരമെന്ന് വരുൺ ഗാന്ധി
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് ദരിദ്രർക്ക് ഭാരമായി മാറുകയാണെങ്കിൽ അത് നിർഭാഗ്യകരമാണ്
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് ദരിദ്രർക്ക് ഭാരമായി മാറുകയാണെങ്കിൽ അത് നിർഭാഗ്യകരമാണ്
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബി ജെ പി എം പി വരുണ്‍ ഗാന്ധി. ഗംഗാ നദിയെ
നിലവിൽ ഉത്തര്‍പ്രദേശില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇപ്പോൾ തന്നെ ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രാണെന്നും അദ്ദേഹം
ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസികമായി അസ്വാസ്ഥ്യമുള്ളവരാണെന്നും അങ്ങിനെയുള്ളവരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടെന്നും വരുണ്‍ ഗാന്ധി
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്‍റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്.
സുൽത്താൻപൂരിൽ നിന്നും മത്സരിക്കുന്ന തന്റെ അമ്മ മനേക ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് വരുൺ ഗാന്ധിയുടെ വിവാദ പരാമർശം
സുല്‍ത്താന്‍പുരില്‍ ബി.ജെ.പി. സീറ്റിൽ മത്സരിച്ച വരുണ്‍ഗാന്ധിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടിയ ഭൂരിപക്ഷം. രാഹുല്‍ അമേഠിയില്‍ ബി.ജെ.പി.യിലെ
പ്രിയങ്കാഗാന്ധി മാന്യതയുടെ ലക്ഷ്മണരേഖ കടക്കുന്നുവെന്ന് വരുണ്‍ഗാന്ധി. നേരത്തെ വരുന ഗാന്ധി വഴിതെറ്റിപ്പോയെന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് വരുണിനെ ചൊടിപ്പിച്ചത്. തന്റെ മാന്യതയും
ബി.ജെ.പി നേതാവും തന്റെ പതൃസഹോദര പുത്രനുമായ വരുണ്‍ഗാന്ധി തന്റെ വഴിതെറ്റിപ്പോയ സഹോദരനാണെന്ന് പ്രയങ്ക ഗാന്ധി. അതേസമയം രാജ്യസേവനത്തിന്റെ പേരില്‍ തന്റെ