ഉത്ര കൊലക്കേസ്: സൂരജിൻ്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
ഗാര്‍ഹിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും
ഗാര്‍ഹിക പീഡനം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും
പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി.
മരണത്തിന് മുൻപ് രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അവയും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതാണ് എന്ന്
ഇനി കാണുന്ന പാമ്പുകളെ പിടിക്കാമെന്നു കരുതേണ്ട. ഇനി മുതൽ പാമ്പിനെ പിടിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രമേ പാമ്പു പിടിക്കാനുള്ള അനുവാദമുണ്ടാകു.
കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിങ്ങനെയാകും പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന...
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം...
വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്. എന്നാൽ, എന്താണ് കൊലപാതകം നടത്തിയതെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി...
നിലവിലെ സാഹചര്യത്തിൽ ശക്തമായ മുൻകരുതലോടെയാണ് വനംവകുപ്പ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ്
മന്യഷ്യന് ഉപദ്രവമാകുന്ന രീതിയില്‍ പാമ്പുകളെ ഉപയോഗിച്ചിരുന്നയാളാണ് സുരേഷെന്നാണ് വനപാലകർ പറയുന്നത്. ഉത്ര മരിക്കുന്നതിന് മുമ്പും ഇത്തരം പ്രവര്‍ത്തികള്‍ സുരേഷ്
ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും അണലി തന്നെയെന്നു സൂരജ്. ചേരയാണെന്നായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്...