തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിനു നേരെ മഷിയെറിഞ്ഞു; എറിഞ്ഞത് ആസിഡെന്ന് കോൺഗ്രസ് നേതാക്കൾ
ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു
ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു
സംസ്ഥാനത്തെ ക്രമസമാധാന നില ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണകാലം ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായത്.
മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു.
തെരഞ്ഞെടുപ്പിലാകെ 40 ശതമാനം സീറ്റുകള്‍ ഇത്തവണ വനിതകള്‍ക്കായാണ് കോണ്‍ഗ്രസ് മാറ്റിവെച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയയിരുന്നുഅദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
പടിഞ്ഞാറൻ യുപിയിലെ രാംപൂരില്‍ നിന്നുള്ള ഹൈദര്‍ അലി ഖാനാണ് സുരാര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സഖ്യത്തിനായി ജനവിധി തേടുന്നത്.
ഇത്തരത്തിൽ 100 തവണ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം 1998-ൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചു
യുപിയിലെ കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ച പ്രിയങ്ക, പക്ഷെ തൻ്റെ മുഖം എല്ലായിടത്തും
ബിജെപിയിൽ ചേർന്നാൽ അപർണക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയിരുന്നു