നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിക്കി യുഡിഎഫ്.ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്ന്
ഗ്രൂപ്പിന് അതീതമായി ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും
യുഡിഎഫ് ആ പാലത്തോട് എന്ത് ചെയ്‌തോ അത് തന്നെയാണ് യുഡിഎഫ് കേരളത്തോടും ചെയ്തത്. എല്‍ഡിഎഫ് പാലത്തോട് എന്ത് ചെയ്‌തോ അത്
ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല.മത്സരിക്കാനായി മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
കോൺഗ്രസാണ് തെരഞ്ഞെടുപ്പിൽ ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് . പക്ഷെ താനിപ്പോഴും ഒരു ലീഗ് അനുഭാവിയാണെന്നും ഫിറോസ് പറയുന്നു.
അതേസമയം, സി കെ പത്മനാഭന് ആണ് ധര്‍മ്മടത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
കെ.മുരളീധരന്‍ നേമത്ത് മത്സരിച്ചേക്കും; ബി.ജെ.പി.യെ പ്രതിരോധിക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍
പൂര്‍ത്തിയാക്കിയത് വെറും 4 വെയിറ്റിങ് ഷെഡുകൾ പറയുന്നത് 450 കോടിയുടെ വികസനം; ഇല്ലാത്ത വികസന മേനി പറച്ചിൽ, ജനത്തെ എതിരാക്കുമെന്ന്
മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്കു നൽകുന്നു യുഡിഎഫ്’ എന്നതും ചേർക്കും.
ന്യൂനപക്ഷ ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പിസി ജോർജിന്റെ പ്രചരണം.