പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോൾ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്: മുഖ്യമന്ത്രി
ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല.
ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല.
ഇടതുമുന്നറിയുടെ നേതാക്കള്‍ കരയുകയാണെങ്കില്‍ മനസിലാക്കാം. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നത്
പി ടി കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തില്‍ ചേര്‍ത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര
സിൽവർലൈൻ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സർക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്.
ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനാ സംവിധാനം കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കര മണ്ഡലത്തിലുണ്ട്.
കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് മാറിയതായും വിഡി സതീശൻ
യുഡിഎഫ് കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. അതിനുവേണ്ടി യുഡിഎഫ് പ്രവർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും.
സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പോലുള്ള പദവികളില്‍ നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകളിലൊന്ന്.
എന്തായാലും നേട്ടത്തിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.