വിവാഹ ദിവസം രാവിലെ സ്വര്‍ണാഭരണങ്ങളും പണവുമായി വധു കാമുകനൊപ്പം മുങ്ങി
വിവാഹത്തിന്റെ തലേ ദിവസം സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
വിവാഹത്തിന്റെ തലേ ദിവസം സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
തിരുവനന്തപുരത്തുള്ള വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംവിധായകൻ കിസ് ലേ,നിർമാതാവ് അക്ഷയ് റായ്,എഡിറ്റർ നിഷാദ് എന്നിവർ പങ്കെടുത്തു.
പോലീസ് ഡിപ്പാർട്ട് മെന്റിൽ നിന്നു വിരമിച്ച ശ്രീമതി ശാന്തകുമാരിയുടെയും പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പരേതനായ ശ്രീ കലാധരന്റെയും ഇരട്ട മക്കളാണ്
കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇതുവരെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെ ഏഴരയോടെ ഈ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
ഇനിയൊരു ദുരന്തം വന്നാൽ തകർക്കാനാകാത്ത പുനർനിർമാണത്തിനാണ് ശ്രമിക്കുന്നത്.
ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.
കുറ്റിപ്പുറത്തുള്ള പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീന്റെ പണമാണ് ഇയാള്‍ കവര്‍ന്നത്.
ഇരുപത് വർഷങ്ങൾക്ക് മുൻപ് റോഡ് ഇല്ലാതിരുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു.