കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ പദ്ധതിയില്ല: ദക്ഷിണ റെയിൽവേ
മൂന്നാമതൊരു പാത നിർമ്മിക്കാനും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാനും പദ്ധതിയില്ല എന്ന് ദക്ഷിണ റെയിൽവേ
മൂന്നാമതൊരു പാത നിർമ്മിക്കാനും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാനും പദ്ധതിയില്ല എന്ന് ദക്ഷിണ റെയിൽവേ
സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാന തലസ്ഥാനമായ പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
ചന്ദ്രഗിരിയുടെ അര്‍ത്ഥം 'പര്‍വതത്തിലെ ചന്ദ്രന്‍' എന്നാണ്. ചന്ദ്രഗിരി നദി കര്‍ണാടകയിലെ പുണ്യസ്ഥലമായ തലകാവേരിയില്‍ നിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഒഴുകുന്നു
പരിശോധന നടന്നപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.
എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു.
നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തമായി കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്.
തലസ്ഥാനത്തു നിന്ന് നാലുമണിക്കൂര്‍ കൊണ്ട് 532 കി.മീറ്റര്‍ പിന്നിട്ട് കാസര്‍കോട്ട് എത്താനാകുന്ന സെമീ – ഹൈ സ്പീഡ് റെയില്‍ ആദ്യചുവടു
റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചു. മെയ് 31 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ കാലയളവ് കഴിഞ്ഞതോടെയാണ് മെമു,
ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. പരശുറാം,