കെ കെ രമ വടകരയിൽ ജയിച്ചത് ജനതാദൾ മത്സരിച്ചത് കൊണ്ട്: എം എം മണി
എം എം മാണിയുടെ ഈ പ്രസ്താവനക്കെതിരെ ജനതാദളിൽ അമർഷം പുകയുകയാണ്.
എം എം മാണിയുടെ ഈ പ്രസ്താവനക്കെതിരെ ജനതാദളിൽ അമർഷം പുകയുകയാണ്.
ആരെയാണു കൊലപ്പെടുത്തേണ്ടതെന്നു ഗൂഢാലോചന നടത്തുക, കൊലപാതകശേഷം യഥാര്‍ത്ഥ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കുക, പിന്നീട് പാര്‍ട്ടി നല്കുന്ന പേരുകാരെ പിടികൂടുക. ഇതായിരുന്നു
സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാല്‍ കെ കെ രമയ്ക്കെതിരെ കൂടുതല്‍ പറഞ്ഞേനെയെന്നും മണി കൂട്ടിച്ചേര്‍ത്തു
ഒരു സ്ത്രീയെ എന്തിനാണ് വിധവ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനത്തില്‍
ടിപി ചന്ദ്രശേഖരന് കൊലയില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കാര്യം വ്യക്തമാക്കാനാണ് എം എം മണി ശ്രമിച്ചതെന്നും
കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം തുടരുകയാണ്
ഒരു കോളേജ് വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചരാണ് ഇവിടെയിരുന്ന് ഇങ്ങനെ പറയുന്നത്' എന്നായിരുന്നു മന്ത്രി പി രാജീവിന്റെ
കെ.കെ. രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം
ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് വി.ഡി സതീശന് പറഞ്ഞു
തലശേരിയിൽ സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. നസീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്.