
തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
ശിവകാശിക്ക് സമീപമുള്ള അയമ്പട്ടിയില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ആത്മഹത്യ ചെയ്താ നിലയിൽ കണ്ടെത്തിയത്
ശിവകാശിക്ക് സമീപമുള്ള അയമ്പട്ടിയില്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ആത്മഹത്യ ചെയ്താ നിലയിൽ കണ്ടെത്തിയത്
ചെന്നൈ: കള്ളക്കുറിച്ചിയിലേയും തിരുവള്ളൂരിലേയും ആത്മഹത്യകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടുമൊരു കൗമാരക്കാരി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ
ബിജിഷ തന്റെ വിവാഹത്തിനായി കരുതിവെച്ച 35 പവൻ സ്വർണ്ണം പണയം വെച്ച തുകയും ചെലവഴിച്ചിരുന്നു.
അന്വേഷണത്തിൽ ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് തെളിഞ്ഞു.
മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു.
ഇന്നലെ വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.
കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്താണ് ഇവരുടെ വീട്.
വ്യാഴാഴ്ച ഉച്ചയോടെ ശ്യാം ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടർന്ന് താഴെയിറക്കാൻ പൊലീസും ഫയർഫോഴ്സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.
കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഒരാള്‍ അനിഖയോട് ചോദിച്ചത്.
കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ