ഈ കോവിഡ് കാലം പുതിയൊരു തെരഞ്ഞെടുപ്പ് രീതിയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന തദ്ദേശ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് വീടുവീടാനന്തരം കയറിയിറങ്ങി
പുരോഗമനചിന്താഗതിക്കാരായ വധൂവരന്മാരുടെ ശ്രദ്ധയ്ക്ക്, പങ്കാളിയെ തിരയുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് സംഗ്വാന്റെ ട്വീറ്റ്...
"പ്രധാനമന്ത്രി മോദി ജനാധിപത്യത്തിനെ കെെവീശി പറഞ്ഞയക്കുകയാണ്."
വീട്ടമ്മയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും വ്യാജ നഗ്ന ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും, ദാമ്പത്യജീവിതം തകർക്കുന്നതിനായി വ്യാജ പേരുകളിൽ നിന്നും
പക്ഷെ ഇതുപോലുള്ള ചലഞ്ചുകളുടെ ആരംഭ കേന്ദ്രം ഏത് എന്ന് ഇപ്പോഴും വ്യക്തമല്ല.
എണ്പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാവും...
അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.
വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ലീഗ് അനുഭാവികളും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ പ്രവര്‍ത്തകരുള്‍പ്പടെ ഉണ്ട്.
ഇതോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റുകൾക്ക് താഴെ വന്ന ചില മോശം കമന്റുകൾ നടി ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഈ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം മുതലായവ പ്രതി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്...