ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ വേണ്ടെന്ന് പൊലീസ്,ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് 30 യുവതികള്‍
മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഇത്തവണ ആവശ്യമില്ലെന്നാണ് പൊലീസിന്റെ
മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഇത്തവണ ആവശ്യമില്ലെന്നാണ് പൊലീസിന്റെ
വിധി എന്തായാലും സര്‍ക്കാര്‍ അതംഗീകരിക്കും. യുവതീ പ്രവേശനം സംബന്ധിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിധിയുടെ എല്ലാ
ഇന്നത്തെ വിധിയിൽ പുനപരിശോധന ഹര്‍ജി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
എന്നാൽ വിശ്വാസികളല്ലാത്തവര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഉടന്‍ തന്നെ ശബരിമലയിലേക്കു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി.
''മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കരുത്. യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെങ്കിലും വിശാല ബെഞ്ച് വിധി
മതേതര സര്‍ക്കാര്‍ ശ്രമിക്കേണ്ടത് വിഷയം രമ്യമായി പരിഹരി ക്കാനാണ്. പ്രശ്‌നം വക്രീകരിക്കാന്‍ ശ്രമിക്കരുത്. വിശ്വാസി കളുടെയും അയ്യപ്പ ഭക്തരുടെയും താല്‍പര്യം
ശബരിമല യുവതീ പ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ചാണ്
വിധി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി.56 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം
ശബരിമലയിലേക്ക് 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി ഈ തുക എന്തിനൊക്കെ ചെലവഴിച്ചു എന്നു വ്യക്തമാക്കണമെന്നായിരുന്നു