പി സി ജോര്‍ജ് റിമാന്‍ഡില്‍; പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും
ഏത് വിധേനയും ജയിലില്‍ അടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഏത് വിധേനയും ജയിലില്‍ അടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും
സംഭവ സമയം മകന് സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയും പറഞ്ഞത്
ഇന്ന് പുലര്‍ച്ചെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശിൽപങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്
നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല.
2009ൽ നടന്ന കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളായവരുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.
ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോട്ടിലുള്ളത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന
കേരളത്തിലേക്കുള്ള യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന നടത്തിയിരുന്നു.