വയനാട്ടിലെ എസ്‌എഫ്ഐ അക്രമം: യെച്ചൂരിയുമായി ചർച്ച നടത്തി രാഹുല്‍
വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുൽ ഗാന്ധി
വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു.
നല്ല കുലയുള്ള വാഴകള്‍ അടയാളപ്പെടുത്തുക. കുലക്കുന്നതിന് മുമ്പുണ്ടായ എല്ലാ കന്നുകളും സമയാസമയം കുത്തിയെടുത്തു കളയുക.
എസ് എഫ് ഐ നടത്തുന്ന സമരത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അക്രമം നടന്നത് പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല എന്ന് അദ്ദേഹം അറിയിച്ചു.
ഗാന്ധിജിയുടെ ചിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തതിനെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ രംഗത്തെത്തിയത് ട്രോളർമാർ ഏറ്റെടുത്തിരിക്കുകയാണ്
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
വയനാട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ ഇയാള്‍ നിലവില്‍ സ്റ്റാഫംഗമല്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം
ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം.
എസ്എഫ്ഐ യുടെ സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
കേന്ദ്രത്തിലെ ബിജെപിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോവും എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം.