പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കി 79 ദിവസം ; കൊല്ലപ്പെട്ടത് 69 പേർ
പൗരത്വ ഭേദഗതി നിയമം പാസാക്കി 79 ദിവസത്തിനിടെ വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടത് 69 പേർ. ഡിസംബർ 11 നാണ്
പൗരത്വ ഭേദഗതി നിയമം പാസാക്കി 79 ദിവസത്തിനിടെ വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടത് 69 പേർ. ഡിസംബർ 11 നാണ്
പൗരത്വ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍പ്പെട്ട് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.വടക്കു കിഴക്കന്‍ ഡല്‍ഡഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക്
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്.
കഴിഞ്ഞ ദിവസം തൃശൂരിലെ പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങളിലേക്ക്എത്താനുള്ള കാരണം.
ഇതിനായി മുതിർന്ന രണ്ട് അഭിഭാഷകരെ സമരക്കാരുടെ നേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇത്തരം സമാധാനപരമായ സമരങ്ങളിലൂടെയാണെന്നും സമാധാനത്തിന്റെ പാതയാണ് രാജ്യത്തിലെ ജനങ്ങൾ ഇന്നുവരെ പിന്തുടർന്നതെന്നും കോടതി പരാമർശിച്ചു...
ഈ മാസം 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയില്‍ എത്തുന്നത്.
ഗവർണർ നടത്തിയ പ്രസംഗത്തിനെതിരെ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുമായെത്തിയാണ് പ്രതിഷേധമുന്നയിച്ചത്.
പിഎസ് സി നിയമനങ്ങളില്‍ ആശങ്കയറിയിച്ച് ഉദ്യോഗാര്‍ഥികള്‍. സംസ്ഥാന ബജറ്റില്‍ പുനര്‍വിന്യാസം എന്ന പ്രഖ്യാപനം വന്നതോടെയാണ് ഇവര്‍ ആശങ്കയിലായത്. നാല്‍പതിനായിരത്തിലേറെ വരുന്ന
ഇപ്പോഴത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം.ഡൽഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല