ജനങ്ങള്‍ പട്ടിണിയില്‍; ബിജെപിയുടെ പരിശ്രമം കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാവാന്‍: പ്രിയങ്കാ ഗാന്ധി
രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് മോദി ചരിത്രം കുറിക്കുകയാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് മോദി ചരിത്രം കുറിക്കുകയാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.
ഇപ്പോൾ വിവാദമായിട്ടുള്ള പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് വന്നത്.
ഈ സംഘം ഇന്ന് ജനപ്രതിനിധികളുമായും നാട്ടുകാരുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ, ഇവർക്ക് സന്ദർശനാനുമതി നല്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
'ഈ അവസ്ഥ വളരെ ലജ്ജാകരമാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്യണം'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഉഭയിലെ ഗ്രാമത്തലവന്‍ ഇ കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി, ദൈവത്തെ ഓർത്തു ആ ക്രിമിനലിനും അയാളുടെ സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കുന്ന സംരക്ഷണം പിന്‍വലിക്കൂ
പ്രിയങ്കാ ഗാന്ധിയുടെ പാർട്ടി അധ്യക്ഷൻ പരാജയപ്പെട്ട സ്ഥലമാണ് ഉത്തർപ്രദേശെന്ന് രാഹുലിന്റെ തോൽവിയെ സൂചിപ്പിച്ച് യോഗി പരിഹസിച്ചു.
ഇത് ആദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്.
കലാലയ പഠന ശേഷം ഇടത് രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയ സന്ദീപ് അണ്ണാ ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം ലോക്പാല്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി മാറി.