നമ്മുടെ രാജ്യത്ത് സാഹോദര്യം വളര്‍ത്തേണ്ട ചുമതലയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.പക്ഷെ ബി ജെപി വര്‍ഗീയ വിഷം വമിക്കുകയാണെന്നും പവാര്‍ റാഞ്ചിയില്‍ പറഞ്ഞു.
റേഡിയോയിലെ പരിപാടിയിൽ ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്.
ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം.ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല
വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുക എന്നത് സര്‍ക്കാര്‍ ജോലിയല്ല. സര്‍ക്കാരിന്‍റെ ശ്രദ്ധ കൂടുതൽ വേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി
രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.
ഉദ്ഘാടന ദിനത്തെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുള്ള പാര്‍ട്ടിയാണ് ഇത്. നിലവില്‍18 കോടി അംഗങ്ങളുണ്ട്
താന്‍ ഉന്നയിച്ച പരാതികൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിതായി ശോഭാ സുരേന്ദ്രനും വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ സമരജീവികള്‍ കാരണമാണ് ഇന്ന് പാര്‍ലമെന്റില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോദി മറക്കരുത്
കേന്ദ്രം നിയമങ്ങള്‍ കൊണ്ടു വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല.