കോഴിക്കോട്ട് വീണ്ടും പോസ്റ്റര്‍ യുദ്ധം
സംസ്ഥാനത്തു തന്നെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ശക്തമായ വേരോട്ടമില്ലാത്ത പ്രദേശങ്ങളായ പാലേരി, ചങ്ങരോത്ത്, മേപ്പയൂര്‍, പേരാമ്പ്ര, വളയം, കൈവേലി,
സംസ്ഥാനത്തു തന്നെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ശക്തമായ വേരോട്ടമില്ലാത്ത പ്രദേശങ്ങളായ പാലേരി, ചങ്ങരോത്ത്, മേപ്പയൂര്‍, പേരാമ്പ്ര, വളയം, കൈവേലി,
മുമ്പൊരുകാലത്തും കണ്ടു വരാത്ത തരത്തില്‍ സി.പി.എമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു. പുതിയതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ നടപടി ആവശ്യപ്പെട്ടു
മലബാര്‍ മേഖലയില്‍ സി.പി.എമ്മിന്റെ ഉന്മൂല രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ചന്ദ്രശേഖരനെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന്
റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം ക്രൂരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍
ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കുലം കുത്തികളാണെന്ന് പിണറായി വിജയന്‍ . ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയല്ലെന്ന പ്രതിപക്ഷനേതാവ് വി.എസ്
കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭൂതകാലം ചികയുകയല്ല വേണ്ടെതെന്നും കൊലപാതകത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ് വേണ്ടെതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
ടി.പി ചന്ദ്രശേഖരന്റെ കൊലയാളികളെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പിടികൂടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.സർക്കാർ ഇതിനു തുനിയാൻ
സിപിഎമ്മിനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ.കൊലപാതകം അപലപനീയമാണെന്നും അതിൽ ശക്തിയായി
പിണറായി വിജയനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പുതിയ കക്ഷികളെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തു.വര്‍ഗീയ ശക്തികളെ തടയാന്‍ എല്‍.
മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ