
എകെജി സെന്റർ ആക്രമണം; അന്വേഷണം വഴിമുട്ടി
മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എങ്കിലും മെഡിക്കൽ കോളേജിന് സമീപം പൊട്ടക്കുഴി വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്
മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എങ്കിലും മെഡിക്കൽ കോളേജിന് സമീപം പൊട്ടക്കുഴി വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്
മുഖ്യമന്ത്രിക്ക് എതിരായി ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ രണ്ടാം ഘട്ടമായിട്ടാണ് സോളാർ കേസ് വിവാദനായ രംഗത്തിറക്കിയത്
. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല എന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്നും മാധ്യമങ്ങളെ
ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടും.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തതയില്ല.
തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിരന്തരം കേസെടുത്തു തന്നെ വേട്ടയാടുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും എന്നും പി സി ജോർജ് പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ജോർജിനെ ഉടൻ ചോദ്യം ചെയ്തു തുടങ്ങും എന്നാണു ലഭിക്കുന്ന വിവരം.
പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.