വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന് പറയരുത്; അനുഭവം പങ്കുവെച്ച് സന്ദീപ് വാര്യര്‍
പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ
പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ
പോലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം എന്ന് ഐഷ എഴുതുന്നു.
രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത് വീഡിയോയില്‍ വന്നിരുന്നു.
ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ചു. കിട്ടാതെവന്നതോടെ വീണ്ടും വിളിച്ചു. അത് മജിസ്‌ട്രേറ്റിനു ഇഷ്ടപ്പെടാതിരുന്നതാണ് ഉദ്യോഗസ്ഥയെ അപമാനിക്കുന്നതിനുള്ള കാരണം....
രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്....