ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സര്‍ക്കാരിന് ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ആരോപിച്ചു.
പശുവിന്റെപുറത്ത് ചാരിക്കിടക്കുന്നതും, തലോടുന്നതും, നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്.
ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.
ദുരന്ത മുഖത്തില്‍ കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു
ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് എന്നും രാഹുല്‍ പറയുന്നു.
പരിപാടിക്ക് ഇനിയും രണ്ടാഴ്ച സമയം ഉണ്ടെങ്കിലും ജനങ്ങള്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുക.
ഈ വിജയം കേരള മോഡലിന്റെ പ്രത്യേകതയാണെന്നും ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്.
അടിയന്തര സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഹെൽപ് ലൈനുകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Page 2 of 3Previous
1
2
3
Next