ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി എം.വി.ജയരാജൻ
സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു
സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു
എന്നാൽ യുപി കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല.
മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായെത്തിയ വിക്രം സിങ് സൈനിയെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ സമ്മതിച്ചില്ല.
1994 ൽ യുപിയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ ഈ പ്രതികരണം
ഞാന്‍ ജയിലില്‍ നിന്നു വന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്.
ഒരു ട്രെയിന്‍ കത്തിച്ചാല്‍ ആര്‍ക്കാണ് നഷ്ടം. ജനങ്ങള്‍ പറയും അത് സര്‍ക്കാറിന്റെ സ്വത്താണെന്ന്.
വാക്സിന് സ്വീകരിക്കാന്‍ താൽപര്യമില്ലെങ്കിൽ അവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്സിൻ കുത്തിവയ്ക്കുകയും ചെയ്യും.
. ഇതേസമയം തന്നെ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജിയും നടക്കുന്നുണ്ട്.
വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു.
പ്രതിഷേധക്കാര്‍ ‘ബോള്‍സോനാരോയുടെ വംശഹത്യ’ ‘ബോള്‍സോവൈറസ് തിരികെ പോകു’ എന്നീ ബാനറുകള്‍ കൈവശം വെച്ചിരുന്നു.