പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം നിഷയുടെ വേലക്കാരന്‍; ആക്ഷേപവുമായി പിസി ജോര്‍ജ്
കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു.
കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു.
ജനങ്ങൾക്ക് ബിജെപിയോടുള്ള വികാരം മാറാതെ പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രസ്തുത പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധത്തെ അടങ്ങിയിട്ടില്ല.
അടുത്തിടെ ഫോണ്‍ സംഭാഷണത്തിനിടയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
ബിജെപിക്കാരാണ‌് വ്യാജ വാര്‍ത്തയുടെ പിന്നിലെങ്കിൽ അവർക്കും പിതൃശൂന്യത ബാധകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിസിയുടെ ശൈലി ബിജെപിയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ പൊതുവായ വിമര്‍ശനം.
ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം
തൃശൂര്‍ പൂരത്തിൽ നിന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി
ഇരുമുന്നണികളും കൈക്കൊള്ളാത്ത തുടർന്ന് എൻഡിഎയിൽ അഭയംതേടിയ പി സി ജോർജിനെ വിശ്വസിച്ച് ആർഎസ്എസ് നേതൃത്വം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി
ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സിയുടെ മോഹങ്ങളെ തഴഞ്ഞ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി. ഇടുക്കി, പൂഞ്ഞാര്‍, തിരുവനന്തപുരം