രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ അക്ഷയും പവനും ബലപ്രയോഗം നടത്തി: പുലർച്ചേ 3.30 മുതൽ നിർഭയ പ്രതികൾ അനുഭവിച്ചത് മരണത്തേക്കാൾ വലിയ മാനസിക സമ്മർദ്ദം

കഴുമരം പ്രതികൾ കാണരുതെന്നു ചട്ടമുള്ളതുകൊണ്ടാണ് കറുത്ത തുണികൊണ്ട് ഇവരുടെ കണ്ണുകളെ മറയ്ക്കുന്നത്. അതിനു ശേഷം പൊലീസ് അകമ്പടിയോടെ ഇവരെ കഴുമരത്തിനു

നിര്‍ഭയ കേസ്: സാമ്പത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചത് രാഹുല്‍ ഗാന്ധി എന്ന് നിര്‍ഭയയുടെ കുടുംബം

താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

നിർഭയയുടെ അമ്മ നിയമപീഠത്തിനു മുന്നിൽ നീതിക്കുവേണ്ടി വാദിച്ചപ്പോൾ, കുറ്റവാളികളുടെ ദൈവം സാക്ഷാൽ അഡ്വ. എ പി സിംഗ് ആയിരുന്നു

"എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാൻ നിങ്ങൾക്ക് കഴിയും എന്ന് ധരിക്കണ്ട…"

`നിർഭയ´യെ ബസിലേക്കു വിളിച്ചുകയറ്റിയ കുട്ടിക്കുറ്റവാളി: കൂട്ടുപ്രതികൾ തൂക്കിലേറിയപ്പോൾ യഥാർത്ഥ പേരും വിവരങ്ങളും മറച്ചുവച്ച് ദക്ഷിണേന്ത്യയിൽ കഴിയുന്നു

2015 ഡിസംബറിൽ വിട്ടയച്ചു.തുടർന്ന് ഒരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം...

പുലർച്ചേ അഞ്ചിന് സെല്ലിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ രണ്ടു പേർ പൊട്ടിക്കരഞ്ഞു: പ്രതികളുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ജയിൽ അധികൃതർ

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു...

ഒരുലക്ഷം രൂപയും കയറുമായി ആരാച്ചാർ പവന്‍ ജല്ലാദ് സ്വദേശത്തേക്ക്: യാത്ര കനത്ത സുരക്ഷയിൽ

തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍

തൂക്കിലേറ്റപ്പെട്ട പ്രതികളുടെ വിൽപ്പത്രങ്ങളിൽ പറയുന്നത് ഇങ്ങനെ…

ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ നാലുപേരും അന്ന് നിശബ്ദരായിരുന്നുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു...

രാത്രി ഉറങ്ങിയില്ല, പുലർച്ചേ കുളിയും ചായകുടിയും ഒഴിവാക്കി: നിർഭയയുടെ കൊലപാതകികൾ കഴുമരത്തെ സമീപിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിൽ

മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ്

ഇന്ത്യയില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ; നിർഭയ കേസിലെ പ്രതികൾക്കായി തൂക്കുമരം ഒരുങ്ങി

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു.

Page 1 of 21 2