കഴുമരം പ്രതികൾ കാണരുതെന്നു ചട്ടമുള്ളതുകൊണ്ടാണ് കറുത്ത തുണികൊണ്ട് ഇവരുടെ കണ്ണുകളെ മറയ്ക്കുന്നത്. അതിനു ശേഷം പൊലീസ് അകമ്പടിയോടെ ഇവരെ കഴുമരത്തിനു
താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
"എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാൻ നിങ്ങൾക്ക് കഴിയും എന്ന് ധരിക്കണ്ട…"
2015 ഡിസംബറിൽ വിട്ടയച്ചു.തുടർന്ന് ഒരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം...
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു...
തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍
ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ നാലുപേരും അന്ന് നിശബ്ദരായിരുന്നുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു...
പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി...
മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ്
മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു.