ക്രോസ്സ് വോട്ടിങ്; രണ്ടു വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഒരു വോട്ട് കിട്ടി: കെ സുരേന്ദ്രൻ
കേരള നിയമസഭയിൽ നിന്ന് ദ്രൗപതി മുര്‍മ്മുവിന് കിട്ടിയ വോട്ട് ആകസ്മികമായി സംഭവിച്ചത് അല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ
കേരള നിയമസഭയിൽ നിന്ന് ദ്രൗപതി മുര്‍മ്മുവിന് കിട്ടിയ വോട്ട് ആകസ്മികമായി സംഭവിച്ചത് അല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ
കേരളത്തിലെ എംഎല്‍എമാര്‍ക്കിടയിലും മോദി അനുകൂല നിലപാടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ് എന്നും വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട്
ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലാത്ത കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്നും, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള
ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്
ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദ്രൗപദി മുർമുവിന് 70% വോട്ടെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ
ആദ്യമുണ്ടായ സംശയം യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്തത് എന്നതാണ്. എന്നാൽ ആ എംഎൽഎയുടെ വോട്ട് കേരളത്തിന്റെ പേരിലല്ല
ഇതേ കേസിൽ രാഹുൽ ഗാന്ധിയെയും ഇ ഡി അഞ്ചു ദിവസങ്ങളിലായി അൻപതിലേറെ മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സ്വർണ്ണ കള്ളക്കട കേസിൽ നിർണായ നീകവുമായി ഇ ഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി