ആത്മീയ നേതാവ് സൂഫീ ബാബയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി
ആക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്
ആക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്
വേഷം മാറി വന്ന് പക തീർത്ത് വഴി തിരിച്ച് വിടാൻ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം
മെയ് മാസം 26നാണ് കൊല്ലം സ്വദേശി ഹെനയെ അപ്പുക്കുട്ടന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു
ഇന്ന് രാവിലെ പാടത്തെത്തിയ ഇരുവരും പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു
ഇവരിൽ മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്
അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബല പ്രയോഗം വേണ്ടിവന്നേക്കുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തു.