മോൻസനെതിരെ പരാതി നൽകിയവരെ ‘തട്ടിപ്പുകാർ’ എന്ന് വിളിച്ചു; നടൻ ശ്രീനിവാസന് ഒന്നരക്കോടിയുടെ നോട്ടീസ്
വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി മുഹമ്മദാണ് നോട്ടിസ് അയച്ചത്.
വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി മുഹമ്മദാണ് നോട്ടിസ് അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇവയിൽ ഒരു വാഹനം പോലും മോൻസൻ്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തൽ.
മോൻസൻ തന്റെ തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന് ആണെന്ന് പൊലീസ് പറയുന്നു.
ലോകത്തെങ്ങുമില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്ന് കോടതി
ചെമ്പോല കൈമാറുന്ന ഘട്ടത്തിൽ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടേയില്ല.
മോൻസന്റെ പൊലീസ്–രാഷ്ട്രീയ ബന്ധങ്ങളും രാജ്യാന്തര ഇടപാടുകളും പരിശോധിക്കപ്പെടേണ്ടതാണ്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
ലോക്നാഥ് ബെഹ്റയെപ്പോലുള്ള ആളുകള്‍ പോലും ഇതുപോലുള്ള ആളുകളുടെ വലയില്‍ പോയിപ്പെടുന്നത് കഷ്ടമാണെന്നും മേജര്‍ രവി
ആദ്യ ഘട്ടത്തിൽ തന്നെ മോൻസന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
പിടിക്കപ്പെടാൻ വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോയുടെ ഒരു ബോഗിയും മോൻസന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയേനെ.