
ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാർ ആണെങ്കിലും തുലയട്ടെയെന്ന് നെഹ്റുവും ആഗ്രഹിച്ചു: എം.എം. മണി
ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു
ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു
കെ കെ രമയെ താന്‍ അപമാനിച്ചിട്ടില്ല. മഹതി എന്ന് പറഞ്ഞത് തെറ്റാണന്ന് കരുതുന്നില്ല. താന്‍ നിരീശ്വര വാദിയാണ്. വിധി എന്ന്
പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ് എന്ന് മുഖ്യമന്ത്രി ചിത്രത്തോടൊപ്പം കുറിച്ചു.
മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍
എം എം മാണിയുടെ ഈ പ്രസ്താവനക്കെതിരെ ജനതാദളിൽ അമർഷം പുകയുകയാണ്.
ഇതുപോലെയുള്ള പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു
അദ്ദേഹം ഒരു നാടൻ പ്രയോഗമെന്ന നിലയിലാണ് വിധവ എന്നു പറഞ്ഞത്. തെറിയോ ചീത്തയോ അല്ലയത്. എം എം മണി ചിലപ്പോൾ
സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാല്‍ കെ കെ രമയ്‌ക്കെതിരെ കൂടുതല്‍ പറഞ്ഞേനെയെന്നും മണി കൂട്ടിച്ചേര്‍ത്തു
താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു