ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമാകുന്നു. ആദ്യ തരംഗത്തില്‍ റിപ്പോ4ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമാകുന്നു. ആദ്യ തരംഗത്തില്‍ റിപ്പോ4ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോര്‍ട്ട്
കാര്‍ഷിക വിരുദ്ധമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് ഇപ്പോഴും കര്‍ഷകര്‍.
ഈ മാസം 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും.
ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ കൊവിഡ് സാഹചര്യം ചർച്ചചെയ്യാനായി സർവകക്ഷിയോഗം വിളിക്കുന്നത്.
ഒരിക്കല്‍ കൂടി ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാരും സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്.
ചര്‍ച്ചകള്‍ നടക്കേണ്ടത്ആവശ്യമാണെങ്കില്‍ അത് യുഎസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല
നിസാമുദ്ധീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര് ക്വാറന്റൈനില്‍ കഴിയുന്ന 212 ാം മുറിക്ക് പുറത്താണ് മലമൂത്രവിസര്‍ജനം നടത്തിയതായി കണ്ടത്.
കോട്ടയത്ത് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും യോഗം വിളിച്ച് കലക്ടര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതാണ്.
22,000കോടി രൂപയുടെ അതായത് 300കോടി ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24
ഇത് ആദ്യമായാണ് രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍.