മാസ്ക് ധരിക്കാതെ `ദെെവം തരുന്നത്´ ഏറ്റുവാങ്ങാൻ നടക്കുന്ന വെെദികൻ അറിയാൻ, നിരത്തിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരിക്കാൻ അഭ്യർത്ഥിച്ച് നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് മറ്റൊരു വെെദികൻ
വെെദികൻ്റെ രീതി സമുഹമാധ്യമങ്ങളിൽ പരക്കേ കെെയടി നേടുന്നുണ്ട്...
വെെദികൻ്റെ രീതി സമുഹമാധ്യമങ്ങളിൽ പരക്കേ കെെയടി നേടുന്നുണ്ട്...
അവശ്യസാധന പട്ടികയിൽ മാസ്‌കും സാനിറ്റൈസറും നിലനിൽക്കുന്നതുകൊണ്ട് സർക്കാരിന് എന്തു ബുദ്ധിമുട്ടാണുണ്ടാകുന്നതെന്നുള്ള കാര്യമാണ് മനസ്സിലാകാത്തത്...
ഈ കുരങ്ങൻ തനിക്ക് ലഭിച്ച ഒരു കഷ്ണം തുണി ഉപയോഗിച്ച് സ്വന്തം മുഖം മറച്ച് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മാസ്ക് വയ്ക്കാൻ പൊലീസ് പറയുമ്പോൾ ദെെവ നിയമമേ കൊണ്ടു നടക്കുകയുള്ളൂ എന്നാണ് വെെദികൻ്റെ മറുപടി. മാസ്ക് ധരിക്കില്ല എന്ന് വാ
നിയമംലംഘിച്ചാൽ 10000 രൂപ വരെ പിഴയും രണ്ടു വർഷംവരെ തടവും ലഭിക്കാം. ഒരുവർഷമോ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെയോ ആണ് നിയമത്തിന്റെ
സ്ക്കും ഹെൽമെറ്റും ധരിച്ചാണ് ഇയാളെ തുങ്ങി നിൽക്കുന്ന രീതിയിൽ കണ്ടെത്തിയത്...
ഹോട്ടലില്‍ നിന്നും മറ്റും രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ട്...
മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം...
പുറത്തേക്കിറങ്ങുന്നതിന് മുൻപ് മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഭിന്നശേഷിക്കാരനെ പിതാവ് കൊലപ്പെടുത്തി. വടക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 78കാരനായ ബന്‍ഷിധര്‍
സംഘടനയുടെ ജനറല്‍ സെക്രട്ടറി സഞ്ജയ് ലത് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.