ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്; ബംഗാൾ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി
അക്രമ സംഭവങ്ങൾക്ക് പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
അക്രമ സംഭവങ്ങൾക്ക് പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇവിടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇതിലൂടെയുള്ള ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പാര്‍ട്ടിയിലെ അനിഷേധ്യമായ തന്‍റെ അധികാരസ്ഥാനം ഉറപ്പിക്കുന്നതിനായി മമത നടത്തിയ നീക്കമാണ് പുതിയ നടപടിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
അദ്ദേഹം ( ഗവർണർ) എന്നെയും സംസ്ഥാന സർക്കാറിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണം കിട്ടാനായി കാത്തുനിൽക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നതെന്നും തന്‍മയ് ഘോഷ് പറഞ്ഞു.
2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരേ മനസ്സോടെ നേരിടുക എന്നതായിരിക്കണം പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്‌ഷ്യം.
ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ ഈ നിര്‍ണ്ണായകമായ നീക്കം.
വാക്‌സിനുകള്‍ക്ക് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്.
ഇന്ത്യയില്‍ ഈ വസ്തുക്കളുടെ ദൗര്‍ലഭ്യം നിലനില്‍ക്കേ വാക്സിനുകളും മരുന്നുകളും വിദേശത്തേക്ക് അയയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍