ലോക്ഡൗണ്‍ നിയന്ത്രണം; മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ്
നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ്
വരുന്ന ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജറൽ ബൽറാം ഭാർഗവ്
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതല്‍ അനുമതിയുണ്ട്. രാവിലെ അഞ്ച്
പുതിയ തീരുമാന പ്രകാരം പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക
സംസ്ഥാനത്ത് ജൂണ്‍ 9 വരെ നീട്ടി.ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കും. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. അതേസമയം
കേരളത്തില്‍ ലോക്ക് ഡൗണ്‍ തുടരണോ വേണ്ടയോ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ടിപിആര്‍ കുറയുന്നുണ്ടെങ്കിലും ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായം
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയ്ക്ക് ഈ ഇളവ് ബാധകമല്ല
മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് രഹസ്യമായി നടന്നതെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.
കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും