
ദേശീയ പതാകയെ അപമാനിച്ച ലക്ഷദ്വീപിലെ ബിജെപി നേതാവിനെതിരെ കേസ്
സാമൂഹ്യമാധ്യമത്തിലൂടെ ദേശീയ പതാകയെ അവഹേളിച്ച ലക്ഷദ്വീപ് ബിജെപി നേതാവിനെതിരെ കേസ്
സാമൂഹ്യമാധ്യമത്തിലൂടെ ദേശീയ പതാകയെ അവഹേളിച്ച ലക്ഷദ്വീപ് ബിജെപി നേതാവിനെതിരെ കേസ്
എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന
ഫൈസലിന്റെ അനന്തരവനായ അബ്ദുൾ റസാഖിനെയും ശ്രീലങ്ക ആസ്ഥാനമായുള്ള കമ്പനിയായ എസ്ആർടി ജനറൽ മർച്ചന്റ്‌സ് ഇംപോർട്ടർ ആൻഡ് എക്‌സ്‌പോർട്ടറെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്
ഏകദേശം പതിമൂവായിരം വിദ്യാര്‍ത്ഥികളുള്ള ദ്വീപില്‍ ആറായിരത്തിലേറെയും പെണ്‍കുട്ടികളാണ്.
ജനങ്ങൾ ഇന്ന് രാത്രി 10 മണിക്കും മുന്നേ പുറത്തിറങ്ങി സമരം ചെയ്യാൻ അറിയാമെന്ന് തിരിച്ചു ഗവർമെന്റിന് തെളിയിച്ചു കൊടുത്തു
പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ഭരണകൂട നടപടിയെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ
ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും
അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്
കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്.
കോടികള്‍ വിലയുള്ള ഒംനി ബോയയുമായി ജൂലൈ മുതല്‍ ബന്ധം നഷ്ടമായിരുന്നു.