പരാതിയിൽ സര്‍വ്വകലാശാല അധ്യാപികയെ വിളിപ്പിക്കുകയും ചിത്രങ്ങൾ സഹിതം വിശദീകരണം തേടുകയും പിന്നാലെ പുറത്താക്കിയെന്നുമാണ് അധ്യാപികയുടെ ആരോപണം.
സംഗീത പരിപാടിയ്ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു
പുസ്തക മേളയിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരാണ് രൂപയെ പിടികൂടിയത്
രണ്ടാം ബാറ്റിംഗില്‍ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. അതിനായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇന്ന് രാവിലെയായിരുന്നു ഗാംഗുലിയ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഗ്നിശമന സേന വിവരം ലഭിച്ച ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ടീമിലെ 5 ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അധ്യാപിക നിഷേധിച്ചു. തനിക്കെതിരായി ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുവന്നത് എന്നും അവര്‍ പറയുന്നു.
ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി എന്ന് അറിയുകയായിരുന്നു.