തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാകില്ല; സാബു എം ജേക്കബിന്റെ ഹർജി സുപ്രീംകോടതി തള്ളി
കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം
കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തന്റെ നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സാബുവിന്റെ വാദം
ആരോപണം അടിസ്ഥാന രഹിതമാണെന്നും എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്‌സിന്റെ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കടന്ന് ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്നും സാബു എം
പോലീസ് അറസ്റ്റ് ചെയ്തവരിൽ 12 പേരെ കിറ്റക്സിന് അറിയില്ലെന്നും സാബു പറയുന്നു.
അക്രമം നടന്ന പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്
500 ഓളം ജീവനക്കാർക്കിടയിൽ നിന്നും നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്ന് ജില്ലാ റൂറൽ
കത്തില്‍ പിടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ ഭാഷയില്‍ അസഭ്യ വർഷവും നടത്തിയിട്ടുണ്ട്.
തങ്ങളുടെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു കിറ്റെക്സിന്‍റെ പിന്മാറ്റം.
പി ടി തോമസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കമ്പനിയില്‍
ബംഗ്ലാദേശിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയും കമ്പനിക്ക് ക്ഷണവുമായി എത്തിയിരിക്കുന്നത്.
വെറും രാഷ്ട്രീയ കളികളാണ് കിറ്റക്‌സ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്നും സുരേഷ് ഗോപി ആരോപിച്ചു.