കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടി
ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നിലവിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്
ഓട്ടോറിക്ഷകള്‍ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളു
കൊലപാതകത്തിലെ പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്
ഒരു ഘട്ടത്തിലും ഈ കോടതി പദ്ധതിക്ക് എതിരല്ല. പക്ഷെ , ജനകീയ പ്രശ്നങ്ങളും ജനങ്ങളുടെ വേദനകളും കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനുമാകില്ല
കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് വ്യക്തമാക്കി
കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ അറിയിക്കുകയും ചെയ്തു.
ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടം കണക്കിലെടുത്ത് ബോധപൂർവം എടുത്ത തീരുമാനമാണന്നും കേന്ദ്രം അറിയിച്ചു.