ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്റ്ററില്‍ പറന്നു പ്രചാരണം നടത്തിയ കെ സുരേന്ദ്രന്റെ കോമാളിത്തരവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന്
കേരളത്തിലെ ജനങ്ങള്‍ ശക്തമായ മാറ്റത്തിന് ആഗ്രഹിക്കുന്നു. ഇത്തവണ ആ രീതിയിലുള്ള ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് ബിജെപി നോതാവ് കെ സുരേന്ദ്രന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് സംസ്ഥാന ആദ്യക്ഷന്‍ കെ സുരേന്ദ്രന്‍.നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍
സോഷ്യല്‍ മീഡിയയായ ട്വിറ്ററിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്റെ ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്.
ബിജെപി ഇത്തവണ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് യോഗം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇതിനായി ഈ മാസം 22ന് കോവിഡ്-19 ഹെല്‍പ്പ് ഡെസ്‌ക്ക് സംസ്ഥാന കാര്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി ആര്‍ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പ്രളയം വന്നപ്പോള്‍ മോദി നല്‍കിയ സഹായം കേരളാ സർക്കാർ ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും കെ സുരേന്ദ്രന്‍
ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ തന്നെ ആദ്യമേ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ്
ഇരട്ട വോട്ടടക്കമുള്ള പ്രശ്നങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍.