കെ റെയിൽ വിഷയത്തിൽ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം; സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു
കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം മാത്രമാണെന്ന് മന്ത്രി വി എൻ
കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം മാത്രമാണെന്ന് മന്ത്രി വി എൻ
കെ റെയിലിന്റെ പേരിൽ നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്.
കെ റെയിൽ വിരുദ്ധ സമരത്തിൽ പൊലീസിനെ തടഞ്ഞ സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തു
കോഴിക്കോട്ടെ കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു.
ഈ പദ്ധതിക്ക് ഫ്ളൈഇന്‍ കേരള എന്ന് പേരിടാമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.
എല്ലാ മേഖലയിലും സർക്കാർ ഇടപെടലാണ് നവകേരള രേഖ ശുപാർശ ചെയ്യുന്നത്. സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ന്യായമായ പരിഗണന നൽകുന്നില്ല.
ഇന്ന് മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്
ഇനിയും അടിക്കുമെന്ന് പറയാന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല.
കേരളത്തിൽ പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലായിരുന്നെന്നും അതായിരുന്നു മുന്‍പത്തെ രീതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
കെ റെയിലിനെതിരെ പ്രതിഷേധിക്കാൻ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം കെ