ആർഎസ്എസ് വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നതിന് അർഥം കേരള രാഷ്ട്രീയത്തിൽ നിന്നും മാറുന്നു എന്നല്ലെന്നും, കേരളം വിട്ട് തനിക്കൊരു കളിയുമില്ലെന്നും വട്ടിയൂർക്കാവിൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നതിന് അർഥം കേരള രാഷ്ട്രീയത്തിൽ നിന്നും മാറുന്നു എന്നല്ലെന്നും, കേരളം വിട്ട് തനിക്കൊരു കളിയുമില്ലെന്നും വട്ടിയൂർക്കാവിൽ
വടകരയില്‍ കൊലയാളിയും പൊന്നാനിയില്‍ മുതലാളിയും ചാലക്കുടിയില്‍ കോമാളിയുമാണ് സിപിഎമ്മിനായി മത്സരിക്കുന്നത്...
ഇതിലൂടെ പുരസ്കാരത്തിന്റെ മഹിമ കളഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു...
തൃശ്ശൂരില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുരളീധരന്റെ വിമർശനം.
ശബരിമലമല വിഷയത്തിൽ എ പദ്മകുമാർ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നത് എന്നും, ഇന്ന് അല്ലെങ്കിൽ നാളെ അദ്ദേഹത്തിന് സി
കെ.കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്ന് കെ.മുരളീധരന്‍. പടയൊരുക്കം നടത്തേണ്ടത് തമ്മില്‍ത്തമ്മിലല്ല ബിജെപിക്കും സിപിഎമ്മിനും എതിരെയാണെന്നും മുരളീധരന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ
കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കെ. മുരളീധരന്‍ രംഗത്ത്. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്നും, ജനങ്ങളുടെ അംഗീകാരം
കേരള കോണ്‍ഗ്രസ്-എമ്മുമായി സഹകരണത്തിനു വാതില്‍ തുറന്നു ബിജെപി രംഗത്ത്. കേരള കോണ്‍ഗ്രസുമായി സഹകരണം ബിജെപിക്ക് താത്പര്യമുണ്‌ടെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പഴയതുപോലെ അത് എല്‍ഡിഎഫ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ഐ. ഷാനവാസ് എംപി തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ