17 വർഷങ്ങൾക്കിടെ ബന്ധുക്കളായ ആറ് പേരുടെ കൊലപാതകമാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകപരമ്പര എന്ന പേരിൽ അറിയപ്പെടുന്നത്...
അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം
കോഴിക്കോട് ജയിലിൽ നിന്നും 20 മിനുട്ടിലധികം മകനെ വിളിച്ച് സംസാരിച്ചതായി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ജി സ്ഥിരീകരിച്ചിട്ടുണ്ട്...
രാജ്യത്ത് അങ്ങമാളമിങ്ങോളം ചർച്ചയായ കേസായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ആർക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി സ്വന്തം ഭർത്താവ്
രക്തം വാര്‍ന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു....
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു...
ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന. ജോളി മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്...
അന്വേഷണ സംഘം തെളിവെടുപ്പിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു.
വിവാദമായ കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി ജോസഫ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നതായി പൊലീസ്.
ജയിലിൽ നിന്നും ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.