യുഎന്നില്‍ ഇന്ത്യക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശങ്ങള്‍; സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും മാപ്പ് പറയണമെന്ന് ബിജെപി
ഇന്ത്യയിലെ ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് കോണ്‍ഗ്രസിനെ ഇമ്രാന്‍ പരാമര്‍ശിച്ചത്.
ഇന്ത്യയിലെ ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് കോണ്‍ഗ്രസിനെ ഇമ്രാന്‍ പരാമര്‍ശിച്ചത്.
ഒഴാഴ്ച ദൈർഘ്യമുള്ള അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍.
ആർഎസ്എസിനെയും ഇന്ത്യയെയും ഒന്നായി ലോകജനത കാണണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും ഇമ്രാൻ ഖാൻ അതാണ് ചെയ്തതെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ
ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച ഇന്ത്യൻ പ്രതിനിധിയായ വിദേശകാര്യ സെക്രട്ടറി വിദിശ മൈത്ര യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ
കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കെതിരെ ആണവായുധഭീഷണി മുഴക്കി പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ.
വേണ്ടിവന്നാൽ ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ
ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞത്.
അതേപോലെ തന്നെ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു.
ഇന്ത്യയിൽ 4 ദശലക്ഷം മുസ്ലീങ്ങള്‍ തടങ്കലിലാണെന്നും അവരുടെ പൗരത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചത്.