പാലാരിവട്ടം പാലം അഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്
നിയമ പ്രകാരം സംസ്ഥാന ഗവർണർ അനുമതി നൽകിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ പ്രകാരം സംസ്ഥാന ഗവർണർ അനുമതി നൽകിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്ന് ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. എന്നാൽ പദ്ധതി പൂർത്തിയാക്കിയത് പതിനേഴ് കോടി രൂപയ്ക്കാണ്.
പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളിലും തിരിമറിയെന്ന് കണ്ടെത്തൽ
വിജിലൻസ് നടത്തുന്ന നീക്കത്തിൽ ആശങ്കയില്ലെന്നും ചേദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ പ്രതിയും
അപകടമുണ്ടാക്കും വിധം മോശം റോഡ് പണിതത്തില്‍ വീഴ്ച വരുത്തിയതിനു ക്രിമിനല്‍ കേസെടുക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം....
മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ച്
സംസ്ഥാനത്ത് അനുമതി കൂടാതെ റോഡ് പൊളിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. റോഡ് പൊളിക്കണമെങ്കില്‍ ജില്ലാ കളക്ടര്‍
യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന. കേരളം ഭരിക്കുന്നത് മുസ്‌ലീം ലീഗാണെ്‌നാണ് ഇബ്രാഹിം കുഞ്ഞ് പൊതുയോഗത്തില്‍ പറഞ്ഞത്. ലീഗിന് അഹിതമായതൊന്നും