
നോക്കുകൂലി സമ്പ്രദായം തുടച്ച്നീക്കണം: കേരളാ ഹൈക്കോടതി
ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്ന് ഹൈക്കോടതി
ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്ന് ഹൈക്കോടതി
ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ കരാർ കമ്പനിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
വി ഫാം എന്ന് പേരുള്ള കർഷക സംഘടനയുടെ നേതൃത്വത്തിലായിരുന്നു സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന പോലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്.
പട്ടികയില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പ്പെടും.
കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ മൂലം വീടുകൾ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവിറങ്ങിയിരുന്നു.
സംഭവത്തിൽ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ മത്സരം അയ്യപ്പനും സ്വരാജും എന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നും സ്വരാജ് പറയുന്നു.
ലോക്ഡൗണ്‍ കാരണം ദ്വീപിലെ 80 ശതമാനത്തോളം ആളുകളുടെയും ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള ലംഘനമാണെന്നും